REMEMBERING MOHAMMED RAFI
സപ്തസ്വരമായി മുഹമ്മദ് റഫി
ജൂലൈ 31 മുഹമ്മദ് റഫി ഓർമ്മ ദിനം . ഒരു മുഹമ്മദ് റഫി ഓർമ്മക്കുറിപ്പ്
35 വർഷം നീണ്ടു നിന്ന സംഗീത സപര്യ ആയിരുന്നു അദ്ദേഹത്തിന്റേത് .
റഫിയുടെ ശബ്ദത്തെ ആരാധകർ വിശേഷിപ്പിക്കുന്നത് ദിവ്യശബ്ദം എന്നാണ് .
1924ൽ പഞ്ചാബിൽ ജനനം. കൗമാരത്തിൽതന്നെ വിഖ്യാതഗായകൻ കുന്തൻലാൽ സൈഗാൾ ഉൾപ്പെടെയുള്ളവരുമായിചേർന്ന് ഗാനങ്ങൾ പാടി തുടങ്ങി .
മൂന്ന് ദേശിയ അവാർഡും, ആറ് ഫിലിംഫെയർ അവാർഡുമടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി.
റഫിയുടെ സംഗീത കാസറ്റുകള്‍ ഏറ്റവുമധികം വിറ്റുപോകുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് എച്ച്.എം.വി. സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .
ഒന്നര പതിറ്റാണ്ടിനുശേഷം മുഹമ്മദ് റഫി ഒരു മലയാളചിത്രത്തില്‍ പാടി. അത് പക്ഷെ ഒരു ഹിന്ദി ഗാനം ആയിരുന്നു .
1967 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു .
സംഗീത പ്രേമികളുടെ മനസ്സിൽ ഇന്നും ആ ശബ്‍ദം അലയടിക്കുന്നു .