റോബർട്ട് ലെവന്‍ഡോവ്സ്കി
ഫുട്ബോൾ കരുത്തിന്റെ പ്രതീകമായി ആ പേര് ആഘോഷിക്കപ്പെടുകയാണ് റോബർട്ട് ലെവന്‍ഡോവ്സ്കി.
ബേസ്റ്റ് ഫിഫ മെൻസ് പ്ലെയർ ആയി രണ്ടാം വട്ടവും റോബർട്ട് ലെവന്‍ഡോവ്സ്കി തിരഞ്ഞെടുക്കപ്പെട്ടു . മുഹമ്മദ് സലായെയും ലയണല്‍ മെസ്സിയെയും മറികടന്നാണ് ലെവന്‍ഡോവ്സ്കി FIFAയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.ബാഴ്സലോണയുടെ അലക്സിയ പുതിയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
2014ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും കൂടുമാറി ബയേണിന്റെ കുപ്പായമണിഞ്ഞത് മുതൽ ലെവന്‍ഡോവ്സ്കി നടത്തിയ പ്രകടനങ്ങൾ അവിശ്വസനീയമാണ്. 238 മത്സരങ്ങളിലായി അടിച്ചുകൂട്ടിയത് 226 ഗോളുകൾ.
RELATED : PELE – MAGICIAN OF FOOTBALL